1. അക്കൂട്ടരാണ് യഥാര്‍ത്ഥ കാഫിറുകള്‍, കാഫിറുകള്‍ക്ക് നാം നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്ന് പറയുന്ന ഏതെങ്കിലും സൂക്തം ഗ്രന്ഥത്തിലുണ്ടോ? ഉണ്ട്. (അന്നിസാഅ്:151) അല്ലാഹുവിന്റെ ഏക സംഘത്തില്‍ പെടാത്ത മുസ്ലിംകളുടെ വിവിധ സംഘട നകളില്‍ പെട്ടവരെല്ലാമാണ് യഥാര്‍ത്ഥ കാഫിറുകള്‍. അക്കൂട്ടര്‍ പിശാചിന്റെ സംഘക്കാരാണ്.
2. നീ അവരെ മുന്നറിയിപ്പ് നല്‍കലും മുന്നറിയിപ്പ് നല്കാതിരിക്കലും സമമാണ്, അവര്‍ വിശ്വസിക്കുകയില്ല. (യാസീന്‍ : 10) അപ്പോള്‍ ആര്‍ക്കാണ് മുന്നറിയിപ്പ് ഉപകാരപ്പെടുക?
മുന്നറിയിപ്പ് ഉപകാരപ്പെടുക അദ്ദിക്റിനെ പിന്‍പറ്റുന്നവര്‍ക്ക് മാത്രമാണ്(യാസീന്‍ :11)
3. മുസ്ലിംകളിലെ വിവിധ സംഘടനക്കാര്‍ ഹൂദ്:17, റൂം: 31-32 സൂക്തങ്ങള്പ്രകാരം കാഫിറുകളും മുശ്രിക്കുകളുമാണ്.
4. ഇബ്രാഹീം: 30 സൂക്തപ്രകാരം വിശ്വാസി കാഫിറുകളോട് ഹ്മഹ്നനിങ്ങള് അല്പം ആസ്വദിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകഗര്ത്തത്തിലേക്കാണ്ത്സത്സ എന്ന് പറയാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു.
5. അവര്‍ കെട്ടജനതയായിത്സ എന്ന് ആരെക്കുറിച്ചാണ് പറയുക?
അദ്ദിക്റിനെ വിസ്മരിക്കുക വഴി മുസ്ലിംകളിലെ കപടവിശ്വാസികളെക്കുറിച്ചും അവരുടെ അനു യായികളെക്കുറിച്ചുമാണ് മഹാത്മാക്കള്‍ പരലോകത്തുവെച്ച് ഇങ്ങനെ പറയുക.
6. അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അതിനെ കളവാക്കുന്ന അനുയായികളുമാണ് ബഖ റ: 39 പ്രകാരം നരകവാസികള്‍.
7. അദ്ദിക്റിനെ മൂടിവെക്കുകയും അതിനെ കളവാക്കുകയും ചെയ്യുന്നവരാരോ അവരാണ് മാഇദ:10, 86; ഹദീദ്:19 പ്രകാരം ജ്വലിക്കുന്ന നരകത്തിന്റെ നിവാസികള്‍
8. അദ്ദിക്ര്‍ കാണാന്‍ കണ്ണിന് മൂടിയുണ്ടായിരുന്നവരും അത് കേള്‍ക്കാന്‍ തയ്യാറല്ലാത്തവരും കാഫിറുകളാണ്, അവരിലേക്ക് വിധിദിവസം നരകം അടുപ്പിക്കുന്നതാണ്. (കഹ്ഫ്:100-101: ത്വാഹാ:123-124)
9. കാഫിറുകളും അക്രമികളും വിധിദിവസനാളില് വിലപിക്കുന്നതാണ്: ഓ എന്റെ നാശം, ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടില്ലായിരുന്നെങ്കില്! അവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിന് ശേഷം എന്നെ അതില്‍നിന്നും തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയാണ്(ഫുര്‍ഖാന്‍: 29-30)
10. അദ്ദിക്റിനെ അവഗണിക്കുന്നവരാരോ അവര്‍ അഅ്ലാ: 9-12 ല്‍ പറഞ്ഞ പ്രകാരം നരകത്തില്‍ കരിയിക്കപ്പെടും. ഫജ്ര്‍: 23-24 കൂട്ടിവായിക്കുക.
11. ഫുസ്വിലത്ത്:41 ല്‍ പറഞ്ഞപ്രകാരം ഖുര്‍ആനല്ല, അദ്ദിക്റാണ് അജയ്യമായ ഗ്രന്ഥം. ഖുര്‍ആന്‍ എന്നത് അറബിയിലുള്ള ശരീരമാണ്. ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടത് എന്നാണര്‍ത്ഥം. അതുകൊണ്ട് അദ്ദിക്ര്‍ ആവര്‍ത്തിച്ച് വായിക്കേണ്ടതാണ്.
12. അദ്ദിക്ര്‍ മാത്രമാണ് പ്രവാചകന് നൂഹ് മുതല്‍ പ്രവാചകന് മുഹമ്മദ് വരെ അവതരിപ്പിക്കപ്പെട്ടത്.
13. ഗ്രന്ഥത്തിന്റെ അവസാനരൂപമാണ് അദ്ദിക്ര്‍. ഇതിന് മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ വിശദീകരണങ്ങളും അദ്ദിക്റില്‍ ഉള്‍ക്കൊള്ളുന്നു എന്ന് അന്നഹ്ല്: 44 ല്‍ പറഞ്ഞിട്ടുണ്ട്.
14. ഖുര്‍ആനിനെ നാം സൂക്ഷിക്കും എന്ന് നാഥന് പറഞ്ഞിട്ടില്ല; എന്നാല്‍ ഹിജ്ര്: 9 ല്‍ അദ്ദിക്റിനെ നാം സൂക്ഷിക്കും എന്ന് പറഞ്ഞിട്ടുണ്ട്.
15. ഹിജ്ര്:6 പ്രകാരം പ്രവാചകന് മുഹമ്മദിന് അവതരിപ്പിക്കപ്പെട്ടത് അദ്ദിക്റാണ്. സ്വാദ്: 8 കൂട്ടിവാ യിക്കുക.
16. അജയ്യഗ്രന്ഥമായ അദ്ദിക്റിന്റെ രചയിതാവിനെക്കുറിച്ച് ഫുര്‍ഖാന്‍: 59 ല്‍ ത്രികാലജ്ഞാനി എന്നാണ് പറഞ്ഞിട്ടുള്ളത്, അതിനാല്‍ നിഷ്പക്ഷവാനായ നാഥനെക്കുറിച്ച് പ്രവാചകനും വിശ്വാസികളും ചോദിക്കേണ്ടത് ഈ ത്രികാലജ്ഞാനിയോടാണ്.
17. ഏതൊരാളും അറിവില്ലാത്ത കാര്യത്തെക്കുറിച്ച് അദ്ദിക്ര്‍ അറിയുന്നവനോടാണ് ചോദിക്കേണ്ടത് എന്ന് അന്നഹ്ല്: 43; അമ്പിയാഅ്: 7 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
18. അറബിയിലുള്ള ഖുര്‍ആന്‍ കേള്ക്കുന്നതില്നിന്നല്ല പിശാച് അകറ്റപ്പെട്ടിട്ടുള്ളത്, മറിച്ച് അദ്ദിക്ര്‍ കേള്‍ക്കുന്നതില്‍ നിന്നാണ്(ശുഅറാഅ്: 212). സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും നരകത്തെത്തൊട്ട് കാത്തു സൂക്ഷിക്കുന്നതുമായ അദ്ദിക്റില്‍ നിന്ന് കാഫിറുകള്‍ വിരണ്ടോടുന്നതാണ്. മുദ്ദിര്: 49-51, ഫുര്‍ഖാന്‍:57; ഇന്സാന്:29 കൂട്ടിവായിക്കുക.
19. ഏറ്റവുംനല്ല ഗ്രന്ഥത്തെ (ഹുസ്നയെ) സത്യപ്പെടുത്താത്ത ഏതൊരു മുസ്ലിമിന്റെയും മരണസമ യത്ത്ഹ്നനീ കാഫിറുകളില്‍ പെട്ടവന് തന്നെയായിരുന്നുത്സ എന്ന് നാഥന് അവനോട് പറയുമെന്ന് സുമര്‍: 59 ല്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവുംനല്ല വിശദീകരണ ഗ്രന്ഥമായ അതിനെ പിന്‍പറ്റാത്തവര്‍ അവരുടെ മുഖങ്ങളില്‍ നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നവരും ഏറ്റവുംദുഷിച്ച സ്ഥാനത്തും ഏറ്റവും വഴികേടിലുമാണെന്നും ഫുര്‍ഖാന്‍: 33-34 ലും പറഞ്ഞിട്ടുണ്ട്.
20. നിഷ്പക്ഷവാനായ നാഥന് ഒരാളെയും സ്വര്‍ഗത്തിലേക്കോ നരഗത്തിലേക്കോ അയക്കുന്നില്ല. ഞാന്‍ കാഫിറായിരുന്നു എന്നുപറയാതെ ഒരാളെയും അവന് ശിക്ഷിക്കുകയുമില്ല. യാസീന്‍: 69-70, സു മര്: 71.
21. അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് കപടവിശ്വാസികളായ പുരുഷന്മാരെയും കപടവി ശ്വാസികളായ സ്ത്രീകളെയും അവരെ അന്ധമായി പിന്‍പറ്റുന്ന മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കാന്‍ വേണ്ടിയാണെന്ന് അഹ്സാബ: 72-73, ഫത്ഹ്: 6 ല്‍ പറഞ്ഞിട്ടുണ്ട്.
22. നിശ്ചയം അല്ലാഹുവിന്റെ അടുക്കല്‍ ജീവജാലങ്ങളില്‍ ഏറ്റവും തിന്മയേറിയവര്‍ നാഥന്റെ സംസാരമായ അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും അദ്ദിക്ര്‍ മറ്റുള്ളവരോട് പറയാത്ത ഊമരുമാണ്. ഇന്ന് ലോകമുസ്ലിംകള്‍ നാഥനില്‍ വിശ്വസിക്കേണ്ട വിധം വിശ്വസിക്കാത്തവരും മുഹമ്മദ്നബിയെ പിന്പറ്റാത്തവരുമാണ്. മറിച്ച് അവര്‍ 29 കള്ളവാദികളെ പില്പറ്റുകവഴി 30-മത്തെ കള്ളവാദിയായ കാഫിര്‍ ദജ്ജാലിനെ സ്വാഗതം ചെയ്യുന്നവരാണ്.
23. നിശ്ചയം ഞാന്‍ ജിന്നുകളില്‍ നിന്നുള്ളവരെയും മനുഷ്യരില്‍ നിന്നുള്ളവരെയും മുഴുവനുംകൊണ്ട് നരകകുണ്ഠം കുത്തിനിറക്കുമെന്നു പറയുന്ന 7 സൂക്തങ്ങള്‍ ഗ്രന്ഥത്തിലുണ്ട്. അന്നിസാഅ്: 118 ന്റെ വിശദീകരണമായി പ്രവാചകന് പഠിപ്പിച്ചു:എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് നരകത്തിലേക്കും ഒന്ന് സ്വര്‍ഗത്തിലേക്കുമാണ്, ഈ അനുപാതം അര്‍ത്ഥവത്താണ്, അ റിയപ്പെട്ടതാണ്, നിശ്ചയിച്ചതുമാണ്.
24. നീ ആയിരത്തില്‍ ഒന്നാണോ? ആണെങ്കില്‍ എന്തുകൊണ്ട് നീ ഈ വസ്തുത മറ്റുള്ളവരോട് പറയുന്നില്ല? അതെ, നീ അല്ലാഹുവിന്റെയും വിശ്വാസികളുടെയും ശത്രുവാണ്.
25. അഅ്റാഫ്:175-176 സൂക്തങ്ങള്‍ നിനക്കും നിന്റെ ജനതക്കും ബാധകമായിരിക്കുകയാണ്. നാഥന്റെ സൂക്തങ്ങള്‍ തള്ളിപ്പറയുകയും അവയോട് അഹങ്കാരം നടിക്കുകയും ചെയ്യുന്ന മുസ്ലിംകള് അഅ്റാഫ്: 40 പ്രകാരം ഭ്രാന്തന്മാരാണ്. അവര്‍ യാസീന്‍: 59-62 പ്രകാരം നാഥനെയല്ല സേവിച്ചുകൊണ്ടിരിക്കുന്നത്. പകരം അവര്‍ ബുദ്ധിയുപയോഗപ്പെടുത്താത്ത പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്.
26. പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കപ്പെടാന്‍ ബഖറ: 186 ല്‍ രണ്ട് നിബന്ധനകള്‍ പറഞ്ഞിട്ടുണ്ട്. കഹ്ഫ്: 103-106; അഅ്റാഫ്: 8-9 സൂക്തങ്ങള്‍ കൂട്ടിവായിക്കുക.
27. മാഇദ: 44,45,47 പ്രകാരം ആരാണോ അദ്ദിക്ര്കൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തി ലും സമൂഹജീവിതത്തിലും വിധികല്‍പിക്കാത്തത്, അവര്‍തന്നെയാണ്, കാഫിറുകളും അക്രമികളും തെമ്മാടികളും. നഹ്ല്: 64 കൂട്ടിവായിക്കുക.
28. കാഫിറുകളുടെ പ്രാര്‍ഥന വഴികേടല്ലാതെയല്ല എന്ന് മുഅ്മിന്: 50 ല്‍ പറഞ്ഞിട്ടുണ്ട്. ആരാണ് ഇങ്ങനെ പറയുന്നത്? എപ്പോള്‍? ആരാണ് കാഫിറുകള്‍?
കപടവിശ്വാസികളും അവരുടെ ബലഹീനരായ അനുയായികളും നരകത്തില്‍ തര്‍ക്കിക്കുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യും. ബലഹീനന്മാര് അഹങ്കാരികളായ നേതാക്കളോട് ചോദിക്കും: ഇഹലോകത്ത് ഞങ്ങള്‍ നിങ്ങളെയായിരുന്നല്ലോ പിന്‍പറ്റിയിരുന്നത്, അതുകൊണ്ട് ഞങ്ങളുടെ ശിക്ഷയില്‍നിന്ന് ഒരു ഭാഗമെങ്കിലും ഇളവു ചെയ്യാമോ?ത്സത്സഅഹങ്കാരികളായ നേതാക്കന്മാര് പറയും: നിശ്ചയം നാമെല്ലാം ഇതില്തന്നെയാണല്ലോ, നിശ്ചയം അല്ലാഹു അവന്റെ അടിമകള്‍ക്കിടയില്‍ തീരുമാനം കല്പിച്ചിരിക്കുന്നു. നരകത്തിന്റെ സഹവാസികളായ കപടവിശ്വാസികളും അനുയായിക ളും മലക്കുകളോട് പറയും:ശിക്ഷയില്‍നിന്ന് ഒരു ദിവസമെങ്കിലും കുറച്ചുതരാന്‍ നാഥനോടൊന്ന് അപേക്ഷിക്കുക. മലക്കുകള്‍ ചോദിക്കും: നിങ്ങളുടെ പ്രവാചകന്മാര് നിങ്ങളിലേക്ക് വിശദീകരണവുമായി വന്നിട്ടുണ്ടായിരുന്നില്ലേ?ത്സത്സനരകവാസികള് മറുപടി പറയും: അതെ വന്നിരുന്നുത്സ മലക്കുകള്‍ പറയും: എന്നാല്‍ നിങ്ങള്‍തന്നെ അപേക്ഷിച്ചുകൊള്ളുക, നിശ്ചയം കാഫിറുകളുടെ പ്രാര്‍ത്ഥന വഴി കേടല്ലാതെയല്ലത്സത്സ (മുഅ്മിന്: 46-50). കോപ്പികളെടുത്ത് വിവിധഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് ജാതി-മത ഭേദമന്യേ ലോകത്തുമൊത്തം പ്രചരിപ്പിക്കുക. തീവ്രവാദത്തിനെതിരെ ജിഹാദ് ചെയ്യാനുള്ള ശക്തമായ ഏകആയുധമാണ് അദ്ദിക്ര്‍.
സൂക്തങ്ങൾ സൂക്തങ്ങളായി അദ്ദിക്ർ വായിക്കുവാൻ താഴെയുള്ള ബട്ടൺ ക്ലിക് ചെയുക